Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operation Earth Guard

ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡ്; സംസ്ഥാനത്ത് വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണ് ഖനനവും നീക്കവുമായി ബന്ധപ്പെട്ട് വ്യാപക അഴിമതിയും ചട്ടലംഘനങ്ങളും നടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാമിന്‍റെ നിര്‍ദേശപ്രകാരം ‘ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡ്’ എന്ന പേരില്‍ ഇന്നലെ രാവിലെ മുതലാണ് മിന്നല്‍ പരിശോധന ആരംഭിച്ചത്.

സംസ്ഥാനത്തെ 14 ജില്ലകളിലെയും മൈനിംഗ് ആന്‍ഡ് ജിയോളജി ഓഫീസുകളിലും തെരഞ്ഞെടുത്ത 58 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി ആകെ 72 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. ഇതിനുപുറമെ അനധികൃത മണ്ണുനീക്കം നടക്കുന്നതായി പരാതി ലഭിച്ച സ്ഥലങ്ങളിലും വിജിലന്‍സ് സംഘം പരിശോധന നടത്തി.

കെട്ടിട നിര്‍മാണത്തിന്‍റെയും വീട് വയ്ക്കുന്നതിന്‍റെയും പേരില്‍ ഡെവലപ്‌മെന്‍റ് പെര്‍മിറ്റും മൈനിംഗ് വകുപ്പില്‍ നിന്ന് ട്രാന്‍സിറ്റ് പാസുകളും കൈക്കലാക്കിയ ശേഷം ഇവ ദുരുപയോഗം ചെയ്യുന്നതായി വിജിലന്‍സ് കണ്ടെത്തി. അനുവദനീയമായ പരിധിയില്‍ കൂടുതല്‍ മണ്ണ് ഖനനം ചെയ്യുക, കുന്നുകളും മലകളും ഇടിച്ചുനിരത്തി ഭൂമിയുടെ സ്വാഭാവിക ഘടന മാറ്റുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് നടക്കുന്നത്.

ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുന്നതിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലും മനപ്പൂര്‍വം വിട്ടുനില്‍ക്കുന്നതു വഴി സര്‍ക്കാരിന് റോയല്‍റ്റി ഇനത്തില്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായും കണ്ടെത്തി.

Latest News

Corehub Up